ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജി-7 ഉച്ചകോടിക്ക് പോയതിനെ പരിഹസിച്ച് ബി.ജെ.പി നേതാവ് സുബ്രമണ്യൻ സ്വാമി. കല്യാണത്തിന് പോയശേഷം താനായിരുന്നു വരനെന്ന് പറയുന്നപോലെയാണ് മോദിയുടെ കാര്യമെന്ന് അദ്ദേഹം പറഞ്ഞു.
ജി-7 രാജ്യങ്ങളിൽ ഇന്ത്യയില്ല. അവിടത്തെ നടപടികൾ കാണാനുള്ള ക്ഷണമാണ് മോദിക്ക് ലഭിച്ചത്. സംസാരിക്കാൻ ആവശ്യപ്പെട്ടിട്ടില്ല. എന്നിട്ടും എന്തിനാണ് മോദി പോയത്. ആ ഉന്നത സമ്മേളനത്തിന് തന്നെ വിളിച്ചെന്ന് നമ്മളോട് വീമ്പു പറയാനാണെന്ന് സ്വാമി ‘എക്സി’ൽ കുറിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്