'ധീര വീരാ വീര സുധീരാ... ധീരതയോടെ ഭരിച്ചോളു' എന്ന് നാഴികയ്ക്ക് നാല്പതുവട്ടും ലൗഡ്സ്പീക്കറിലൂടെയെന്നവണ്ണം ഒച്ചവച്ച് പിച്ചവെച്ച് മുന്നേറിയവനാണ് തിരുവഞ്ചിയൂർ രാധാകൃഷ്ണൻ. ഇപ്പോഴിതാ സുധീരൻ ഇരുന്ന അതേ സ്പീക്കർ സ്ഥാനത്തേക്ക് വന്നിരിക്കുന്നു തിരുവഞ്ചൂരും. ജാതിയിൽ മുമ്പൻ തന്നെയായ കെ.പി. പരമേശ്വരൻ പിള്ള മകൻ തിരുവഞ്ചൂരിൽ