തെക്കന്‍ എത്യോപ്യയിലുണ്ടായ രണ്ട് മണ്ണിടിച്ചിലുകളിലായി മരിച്ചവരുടെ എണ്ണം 229 ആയി. മരിച്ചവരുടെ എണ്ണം ഇനിയും വര്‍ദ്ധിക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. തെക്കന്‍ എത്യോപ്യ റീജിയണല്‍ സ്റ്റേറ്റിലെ ഗോഫ സോണില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ നിരവധി ആളുകളാമ് മണ്ണിനടിയില്‍ ആയത്. രണ്ടാമത്തേത് തിങ്കളാഴ്ച രാവിലെ ദരതന്തത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ എത്തിയവരെക്കൂടി അപകടത്തില്‍പ്പെടുത്തുകയായിരുന്നു.
തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്, ഇനിയും മൃതദേഹങ്ങള്‍ കണ്ടെടുക്കാനുണ്ട്. ഈ പ്രദേശം വളരെ വെല്ലുവിളി നിറഞ്ഞതാണെന്ന് ഗോഫ സോണിലെ ദേശീയ ദുരന്ത പ്രതികരണ ഏജന്‍സിയുടെ തലവന്‍ മാര്‍ക്കോസ് മെലെസെ ഫോണിലൂടെ റോയിട്ടേഴ്‌സിനെ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്