തിരുവനന്തപുരം: പിണറായി വിജയന്റെ പ്രസ് സെക്രട്ടറിയായിരുന്ന പിഎം മനോജിനെതിരെ ഗുരുതര ആരോപണവുമായി മന്ത്രി ഒ.ജെ. ജനീഷ് രംഗത്ത്.
പി. എം. മനോജിന്റെ ബന്ധുവിന് വേണ്ടി പിഎസ്‌സി മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയെന്നാണ് മന്ത്രി ആരോപിക്കുന്നത്.
പിആർഡിയിലെ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ തസ്തികയിലേക്ക് പ്രിസം പദ്ധതിയിൽ ജോലി ചെയ്യുന്നവരെ ഉൾപ്പെടുത്താൻ പിഎം മനോജ് ഇടപെട്ടാണ് മന്ത്രി ഒ.ജെ. ജനീഷിന്റെ ആരോപണം .
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
