ദില്ലി: ചെങ്കോട്ട സ്ഫോടനത്തിന് ഭീകരർ പേരിട്ടിരുന്നത് D-6 മിഷൻ എന്ന് റിപ്പോർട്ടുകൾ.
ഡോ. ഷഹീൻ ഷാഹിദ് വൈറ്റ് കോളർ ഭീകരരിലെ പ്രധാന കണ്ണിയാണെന്നും ബാബരി മസ്ജിദിന് പകരം ചോദിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്
പാകിസ്താൻ, തുർക്കി ഹാൻഡ്‌ലർമാരുമായി പ്രധാനമായും ആശയവിനിമയം നടത്തിയത് ഡോ. ഷഹീൻ ഷാഹിദ് ആണ്. മാഡം സർജൻ എന്നാണ് ഇവർ അറിയപ്പെട്ടിരുന്നത്.
ഇവരിൽ നിന്നും ഡിജിറ്റൽ തെളിവുകൾ, രേഖകൾ, ഡയറിക്കുറിപ്പുകൾ എന്നിവ ഉൾപ്പെടെ നിരവധി തെളിവുകൾ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ദമ്പതികൾ ഒരുമിച്ച് ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യണോ? ഇന്ത്യയിലെ നികുതി നിയമങ്ങൾ
ശത്രുക്കളെ തകർക്കാൻ 'കമികാസെ' ഡ്രോണുകൾ; ഇന്ത്യൻ സൈന്യത്തിന് കരുത്തായി ഗുജറാത്ത് കമ്പനിയുടെ ആയുധങ്ങൾ
ഇന്ധനക്ഷാമം ഒഴിവാക്കാൻ ഇന്ത്യയുടെ കരുതല്‍; എണ്ണ ശുദ്ധീകരണ ശാലകളിലെ അറ്റകുറ്റപ്പണികൾ മാറ്റിവെച്ചു; ഹോർമുസ്
റിലയൻസ് ഓഹരികളിൽ വൻ തകർച്ച; നിക്ഷേപകർക്ക് 80,000 കോടി രൂപയുടെ നഷ്ടം; ആശങ്കയിലായി