ന്യൂഡൽഹി: പാർലമെന്റ് സമ്മേളനം ശനിയാഴ്ച സമാപിക്കാനിരിക്കേ നിർബന്ധമായും ഹാജരുണ്ടായിരിക്കണമെന്ന് ലോക്സഭയിലെയും രാജ്യസഭയിലെയും ബി.ജെ.പി എം.പിമാർക്ക് പാർട്ടി വിപ്. സുപ്രധാനമായ ചില സഭാ നടപടികളുണ്ടെന്ന് സൂചിപ്പിച്ചാണ് വിപ്.
അവസാന നിമിഷം സുപ്രധാന ഇനങ്ങൾ സഭയിൽ കൊണ്ടുവരുന്ന രീതി മോദിസർക്കാറിന് ഉണ്ടെന്നിരിക്കേ, ബി.ജെ.പി വിപ് അഭ്യൂഹങ്ങൾക്ക് വഴിവെച്ച. സഭയിൽ സർക്കാർ ഉദ്ദേശിക്കുന്ന കാര്യപരിപാടി എന്താണെന്ന് ഔദ്യോഗികമായ വിശദീകരണങ്ങളില്ല. ബി.ജെ.പി എം.പിമാർക്കു തന്നെ ഇക്കാര്യത്തിൽ അറിവൊന്നുമില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

എഫ്.സി.ആർ.എ 2026: ക്രിസ്തീയ സഭകളുടെ ആശങ്കയും ബി.ജെ.പിയുടെ രാഷ്ട്രീയ പ്രതിസന്ധിയും
ഗുരുവായൂർ 2026: 'ഹിന്ദു എംഎൽഎ' മുതൽ 'ഫ്ളെക്സ് വിവാദം' വരെ; ഗോപാലകൃഷ്ണന്റെ തന്ത്രം
FCRA 2026: ബി.ജെ.പിയുടെ ക്രിസ്തീയ നയതന്ത്രത്തിന് 'പാര'യോ? കേരളത്തിലെ പുതിയ വോട്ട് സമവാക്യങ്ങൾ!
ഇന്ത്യ ഉറ്റുനോക്കുന്ന അങ്കത്തട്ട്; തമിഴകത്തെ വിധി ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം മാറ്റിവരയ്ക്കുമോ?