കൊച്ചി: അന്തരിച്ച കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി. ജെ. റോയിയെ ആദായ നികുതി വകുപ്പ് മാനസികമായി ബുദ്ധിമുട്ടിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ആദായ നികുതി വകുപ്പ് വൃത്തങ്ങൾ. റെയ്ഡിനിടെ എല്ലാ നടപടികളും നിയമപരമായി നടന്നു എന്ന് വകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കി. പോലീസുമായി സഹകരിക്കുന്നതും റോയിയെ സമ്മർദപ്പെടുത്താതെയാണ് നടപടികൾ നടന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം കുടുംബം അഭിപ്രായപ്പെടുന്നത് പോലെ മാനസിക സമ്മർദവും ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ലെന്നും ആദായ നികുതി വകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കി. എന്നാൽ ഐടി വകുപ്പ് ഇതുവരെ ഔദ്യോഗിക വിശദീകരണം പുറത്തിറക്കിയിട്ടില്ല.
കഴിഞ്ഞ ദിവസമാണ് കോൺഫിഡന്റ് ഗ്രൂപ്പ് ഓഫീസിലും റോയിയുടെ വാസസ്ഥലങ്ങളിലും നടന്ന പരിശോധനയുടെ പശ്ചാത്തലത്തിലാണ് ബെംഗളൂരുവിലെ ലാംഫോർഡ് റോഡ് ഓഫീസിൽ റെയ്ഡിനിടെ അദ്ദേഹം ആത്മഹത്യ ചെയ്തത്. ഉടൻ തന്നെ എച്ച്.എസ്.ആർ ലേഔട്ടിലെ നാരായണ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

വാടാനപ്പള്ളി കിറ്റ് വിവാദം: പൊലീസ് കേസ് രജിസ്റ്റർ ചെയ്തു; കിറ്റ് തയ്യാറാക്കിയ സ്ഥാപന ഉടമ
പി കെ കൃഷ്ണദാസിന്റെ വിവാദ പ്രസംഗം; റിപ്പോർട്ട് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ
‘നുണകളുടെ പ്രോഗ്രസ് റിപ്പോർട്ട്’: സർക്കാരിനെതിരെ വി.ഡി. സതീശന്റെ വിമർശനം
ബിജെപി കൺവെൻഷനിടെ നാടകീയ സംഭവങ്ങൾ; കേന്ദ്രമന്ത്രി പേര് പറയാത്തതിൽ പ്രതിഷേധിച്ച് ആർ. ശ്രീലേഖ