ഉക്രെയ്ന് യുദ്ധം ചര്‍ച്ച ചെയ്യാന്‍ ഈ ആഴ്ച അലാസ്കയില്‍ വെച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് തന്നെ കാണാന്‍ സമ്മതിച്ചതില്‍ ഇന്ത്യയുടെ മേല്‍ ചുമത്തിയ തീരുവകള്‍ ഒരു പങ്കു വഹിച്ചിരിക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ഇന്ത്യയ്ക്കെതിരെ താന്‍ ചുമത്തിയ അധിക തീരുവകള്‍ 'അടിസ്ഥാനപരമായി റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതില്‍ നിന്ന് അവരെ പിന്തിരിപ്പിച്ചു' എന്ന് ഫോക്സ് ന്യൂസ് റേഡിയോയുടെ ദി ബ്രയാന്‍ കില്മീഡ് ഷോയ്ക്ക് നല്കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു. ഇന്ത്യ മോസ്കോയുടെ രണ്ടാമത്തെ വലിയ ഉപഭോക്താവാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ഉക്രെയ്നില് സമാധാനം കൊണ്ടുവരാന്‍ ട്രംപ് വെള്ളിയാഴ്ച അലാസ്കയില്‍ പുടിനെ കണ്ട് ചര്‍ച്ച നടത്തും. യുഎസ് താരിഫുകളെ നേരിടാനുള്ള തന്ത്രം മെനയുന്ന ഇന്ത്യ അലാസ്ക മീറ്റിംഗിനെ സൂക്ഷ്മമായി നിരീക്ഷിക്കും. റഷ്യന്‍ എണ്ണ വാങ്ങിയതിന് പ്രതികാരമായി, ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് 25% അധിക ലെവി ട്രംപ് ഏര്‍പ്പെടുത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ചരിത്രം വഴിമാറിയ അത്താഴവിരുന്ന്; ഇറാനുമായുള്ള വെടിനിർത്തൽ പ്രഖ്യാപിക്കുമ്പോൾ ട്രംപിനൊപ്പം ഇന്ത്യൻ അംബാസഡറും
യൽദോ മോർ തീത്തോസ് തിരുമേനിയുടെ പ്രധാന കാർമ്മികത്വത്തിൽ പെസഹ വ്യാഴാഴ്ച കാൽകഴുകൽ ശുശ്രൂഷ
ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനത്തിൽ കുതിച്ചുയർന്ന് വിപണി! നിക്ഷേപകർക്ക് വൻ ആശ്വാസം; ആഗോള സമ്പദ്വ്യവസ്ഥയിൽ
ചരിത്രം കുറിച്ച് ആർട്ടെമിസ് 2! ചന്ദ്രന്റെ ഭ്രമണപഥം വിട്ട് പേടകം ഭൂമിയിലേക്ക്; പസഫിക്