ജകാർത്ത: ഇന്തോനേഷ്യയിൽ ജനക്കൂട്ടം സൗത്ത് സുലവേസിയിലെ മകാസറിൽ പ്രാദേശിക പാർലമെന്റ് മന്ദിരത്തിന് തീയിട്ടു.
ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെടുകയും അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിയമസഭാംഗങ്ങൾക്ക് അഞ്ചുകോടി ഭവന അലവൻസ് നൽകുന്നതിനെതിരെയാണ് പ്രതിഷേതം.
നിരവധി കെട്ടിടങ്ങൾ അഗ്നിക്ക് ഇരയാക്കി. പലയിടത്തും ജനക്കൂട്ടം സുരക്ഷാ സേനയുമായി ഏറ്റുമുട്ടി. 580 നിയമസഭാംഗങ്ങൾക്കും ശമ്പളത്തിനു പുറമെ പ്രതിമാസം അഞ്ചുകോടി രൂപ (3,075 യു.എസ് ഡോളർ) ഭവന അലവൻസ് ലഭിക്കുന്നുണ്ടെന്ന റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് തിങ്കളാഴ്ചയാണ് ജകാർത്തയിൽ പ്രതിഷേധം ആരംഭിച്ചത്.
കഴിഞ്ഞ വർഷം പ്രഖ്യാപിച്ച അലവൻസ് ജകാർത്തയിലെ ഏറ്റവും കുറഞ്ഞ വേതനത്തിന്റെ 10 ഇരട്ടിയോളമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇറാന്റെ സാമ്പത്തിക നട്ടെല്ല് തകർത്ത് അമേരിക്കയും ഇസ്രായേലും; ഖാർഗ് ദ്വീപിൽ ശക്തമായ മിസൈൽ
കുരുന്നുകളെ യുദ്ധമുഖത്തേക്ക് തള്ളിവിട്ട് ഇറാൻ; കുട്ടികളെ ചെക്ക്പോസ്റ്റുകളിൽ വിന്യസിക്കാൻ റവല്യൂഷണറി ഗാർഡ്സിന്റെ ആഹ്വാനം
ഇസ്താംബൂളിലെ ഇസ്രായേൽ എംബസിക്ക് നേരെ വെടിവെപ്പ്: മൂന്ന് ആക്രമണകാരികൾ കൊല്ലപ്പെട്ടു
ഇനി ശിക്ഷിക്കരുത്, ഞങ്ങളുടെ ജീവിതം തകർന്നു; ട്രംപിന്റെ ആക്രമണ ഭീഷണിയിൽ വിറച്ച് ഇറാനിലെ