ജോർജിയയിലെ ജയിലിൽ വനിതാ തടവുകാരിയുടെ അഴുകിയ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് അന്വേഷണം ആരംഭിച്ചു. 32 കാരിയായ ഷെക്വീറ്റ വോൺ ആണ് മരിച്ചത്.
മലീ അരൻഡേൽ സ്റ്റേറ്റ് ജയിലിലെ സെല്ലിൽ നിന്ന് ദുർഗഗന്ധം വമിച്ചതിന് പിന്നാലെയാണ് ഉദ്യോഗസ്ഥർ ഈ വിവരം അറിയുന്നത്. സെല്ലിനുള്ളിലെ താപനിലയും വായുസഞ്ചാരത്തിന്റെ കുറവുമായിരിക്കും മൃതദേഹം പെട്ടന്ന് അഴുകാൻ കാരണം .
പ്രസവിച്ച് ആറ് മാസത്തിന് ശേഷമാണ് വോൺ ജയിലിലായത്. അവരുടെ മരണം തടയാമായിരുന്നെന്ന് അഭിഭാഷക സംഘടനയായ മദർഹുഡ് ബിയോണ്ട് ബാർസ് പറഞ്ഞു.
"ഇത് പ്രസവാനന്തരം ദുർബലമായ ഒരു കാലഘട്ടത്തിലായിരുന്നു. അവർക്ക് ചില മാനസികാരോഗ്യ രോഗനിർണ്ണയങ്ങൾ ഉണ്ടായിരുന്നുവെന്ന് ഞങ്ങൾക്കറിയാം. ഏകാന്ത തടവിൽ വയ്ക്കാൻ പാടില്ലാത്ത ഒരാളാണിത്, ആ ഏകാന്ത തടവിലെ സാഹചര്യങ്ങൾ വളരെ മനുഷ്യത്വരഹിതമായിരുന്നു," ആർഡ് ദി ജേണലിനോട് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

വൈറ്റ് ഹൗസിലെ രഹസ്യ കൂടിക്കാഴ്ചയിൽ വെടിനിർത്തലിന് വഴിയൊരുങ്ങിയത് ഇങ്ങനെ
ചരിത്രം വഴിമാറിയ അത്താഴവിരുന്ന്; ഇറാനുമായുള്ള വെടിനിർത്തൽ പ്രഖ്യാപിക്കുമ്പോൾ ട്രംപിനൊപ്പം ഇന്ത്യൻ അംബാസഡറും
യൽദോ മോർ തീത്തോസ് തിരുമേനിയുടെ പ്രധാന കാർമ്മികത്വത്തിൽ പെസഹ വ്യാഴാഴ്ച കാൽകഴുകൽ ശുശ്രൂഷ
ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനത്തിൽ കുതിച്ചുയർന്ന് വിപണി! നിക്ഷേപകർക്ക് വൻ ആശ്വാസം; ആഗോള സമ്പദ്വ്യവസ്ഥയിൽ