കൊളംബസ്, ഒഹായോ: മഥുര ശ്രീധരൻ ഒഹായോയുടെ 12-ാമത് സോളിസിറ്റർ ജനറലായി നിയമിതയായി. സംസ്ഥാനത്തെ ഏറ്റവും മികച്ച അപ്പലേറ്റ് അഭിഭാഷകയായി. അറ്റോർണി ജനറൽ ഡേവ് യോസ്റ്റിന്റെ ഓഫീസ് എക്‌സിൽ (മുമ്പ് ട്വിറ്റർ) അവരുടെ സ്ഥാനക്കയറ്റം പ്രഖ്യാപിച്ചു.
നിലവിൽ ഡെപ്യൂട്ടി സോളിസിറ്റർ ജനറലായും ഒഹായോയിലെ ടെൻത്ത് അമെൻഡ്‌മെന്റ് സെന്ററിന്റെ തലവിയായും സേവനമനുഷ്ഠിക്കുന്ന ശ്രീധരന് ശക്തമായ അക്കാദമിക് പശ്ചാത്തലമുണ്ട്.
2018ൽ NYU സ്‌കൂൾ ഓഫ് ലോയിൽ നിന്ന് അവർ ജെഡി നേടി, ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ സയൻസ്, ഇക്കണോമിക്‌സ് എന്നിവയിൽ MITയിൽ നിന്ന് ബിരുദാനന്തര ബിരുദവും ഡ്യുവൽ ബാച്ചിലേഴ്‌സ് ബിരുദവും നേടിയിട്ടുണ്ട്.
സെക്കൻഡ് സർക്യൂട്ടിലെ ജഡ്ജി സ്റ്റീവൻ ജെ. മെനാഷിയുടെയും ന്യൂയോർക്കിലെ സതേൺ ഡിസ്ട്രിക്റ്റിലെ ജഡ്ജി ഡെബോറ എ. ബാറ്റ്‌സിന്റെയും ക്ലാർക്കായി അവർ മുമ്പ് ജോലി ചെയ്തിരുന്നു.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഒരു നാഗരികത തന്നെ ഇല്ലാതായേക്കാം! കരാർ ഒപ്പിടാൻ ഇറാന് ട്രംപിന്റെ അവസാന മുന്നറിയിപ്പ്
ഇറാന്റെ കഥ കഴിക്കാൻ അമേരിക്കൻ നീക്കം; പാലങ്ങളും പവർ പ്ലാന്റുകളും തകർക്കാൻ ട്രംപിന്റെ
ബഹ്റൈനിൽ നിന്നും യുഎസ് നാവികസേനയുടെ അപ്രതീക്ഷിത പിന്മാറ്റം; വെറും ഒരു ബാഗുമായി 1500
അമേരിക്കയിൽ വൻ രാഷ്ട്രീയ പോര്; പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനെ ഇംപീച്ച് ചെയ്യാൻ