ഗാസ: ഗാസയിലെ ഏറ്റവും വലിയ ആശുപത്രികളിലൊന്നായ നാസർ ആശുപത്രിക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ അഞ്ച് മാധ്യമപ്രവർത്തകരും ഉൾപ്പെടുന്നു.
തിങ്കളാഴ്ച രാവിലെ നടന്ന രണ്ട് തുടർച്ചയായ ആക്രമണങ്ങളിലാണ് ആളപായമുണ്ടായത്. ആദ്യ ആക്രമണത്തിൽ രക്ഷാപ്രവർത്തകർ ഓടിയെത്തിയപ്പോഴാണ് രണ്ടാമത്തെ മിസൈൽ പതിച്ചത്. അസോസിയേറ്റഡ് പ്രസ്, റോയിട്ടേഴ്‌സ്, അൽ ജസീറ എന്നിവയുൾപ്പെടെ നിരവധി അന്താരാഷ്ട്ര മാധ്യമസ്ഥാപനങ്ങളിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ട മാധ്യമപ്രവർത്തകർ.
സംഭവത്തിൽ ഇസ്രായേൽ ഖേദം പ്രകടിപ്പിച്ചു. കഴിഞ്ഞ 22 മാസത്തിനിടെ ഗാസയിൽ 245 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതായി പലസ്തീനിയൻ മാധ്യമപ്രവർത്തകർ അറിയിച്ചു.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

12 -ാമത് എക്യൂമെനിക്കൽ ക്രിക്കറ്റ് ടൂർണമെന്റിന് ഏപ്രിൽ 11ന് തുടക്കം കുറിക്കും
ഇറാൻ യുദ്ധം അവസാനിപ്പിച്ച് ട്രംപിന്റെ വൻ തിരിച്ചുവരവ്; വെറും 24 മണിക്കൂറിനുള്ളിൽ ലോകത്തെ
അമേരിക്ക-ഇറാൻ വെടിനിർത്തലിന് പിന്നിലെ മാസ്റ്റർ ബ്രെയിൻ ജെഡി വാൻസ്; മിഡിൽ ഈസ്റ്റിൽ സമാധാനം
കാമുകിയുടെ മരണം നായയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമിച്ച യുവാവിന് 40 വർഷം തടവ്