ബംഗളൂരു: പീഡനക്കേസില്‍ ഒളിവില്‍ കഴിയുന്ന പ്രജ്വല്‍ രേവണ്ണയുമായി ബന്ധപ്പെട്ടുള്ള വാർത്തകളില്‍ തങ്ങളുടെ പേരുകള്‍ ഉപയോഗിക്കുന്നത് കോടതി വിലക്കിയെന്ന് എച്ച്.ഡി.ദേവഗൗഡ.
കേസില്‍ തന്‍റെയോ മകൻ കുമാരസ്വാമിയുടെയോ പേര് പരാമർശിക്കരുതെന്ന നിരോധന ഉത്തരവ് കോടതിയില്‍ നിന്ന് വാങ്ങിയെടുത്തെന്ന് ജെഡിഎസ് അധ്യക്ഷൻ പറഞ്ഞു.
എന്ത് ആരോപണം ഉന്നയിച്ചാലും തെളിവുകള്‍ ഹാജരാക്കണമെന്ന് ബംഗളൂരു സെഷൻസ് കോടതി ഉത്തരവിട്ടു.ഗൂഗിള്‍, മെറ്റ, എക്സ് അടക്കമുള്ള സമൂഹമാധ്യമങ്ങള്‍, മറ്റ് 86 മാധ്യമസ്ഥാപനങ്ങള്‍ എന്നിവയ്ക്ക് എതിരെയാണ് ദേവഗൗഡയും കുമാരസ്വാമിയും നിരോധന ഉത്തരവ് വാങ്ങിയെടുത്തിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്