ഫ്‌ളോറിഡ: നരേന്ദ്രമോദി സർക്കാരിന്റെ ഏകാധിപത്വ ജനാധിപത്വവിരുദ്ധ നടപടികൾെക്കതിെരയും, സംസ്ഥാന ബി.ജെ.പി സർക്കാരിന്റെ അഴിമതിക്കെതിരെയും ഉള്ള വിധിയെഴുത്താണ് കർണാടക തിരെഞ്ഞടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗസ്സിനുണ്ടായ ഉജ്വല വിജയമെന്നു ഒഐസിസി ഫ്‌ളോറിഡ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഫ്‌ളോറിഡയിൽ കൂടിയ സമ്മേളനത്തിൽ നേതാക്കൾ അഭിപ്രായപ്പെട്ടു.
കർണാടകയിലെ നേതാക്കളുടെ ഒത്തൊരുമയും, വാർഡ് തലം മുതൽ മുകളിലോട്ടുള്ള എല്ലാ തലങ്ങളിലും ഉണ്ടായ ചിട്ടയായ പ്രവർത്തനവും, കർണാടകയിലെ ഉജ്വല വിജയത്തിന് കാരണമായി. ഈ വിജയത്തിൽ പ്രധാന പങ്കു വഹിച്ച എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ, പ്രതിപക്ഷ നേതാവായിരുന്ന സിദ്ധരാമയ്യ, കെപിസിസി പ്രസിഡന്റ് ഡി.കെ. ശിവകുമാർ എന്നിവരെ യോഗം അഭിനന്ദിച്ചു.
ഒഐസി സി ഫ്‌ളോറിഡ ചാപ്റ്റർ പ്രസിഡന്റ് ജോർജി വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെകട്ടറി ജോർജ് മാലിയിൽ സ്വാഗതം ആശംസിച്ചു. ഒഐസിസി ദേശീയ പ്രസിഡന്റ് ബേബി മണക്കുേന്നൽ, ചെയർമാൻ ജെയിംസ് കൂടൽ, വൈസ് പ്രസിഡന്റ് മാമൻ സി ജേക്കബ്, ട്രഷറർ സന്തോഷ് എ്രബഹാം, ജനറൽ സെ കട്ടറി ജീമോൻ റാന്നി, റീജിയണൽ പ്രസിഡന്റ് സാജൻ കുരിയൻ, റീജിയണൽ ചെയർമാൻ ജോയ് കുറ്റിയാനി, ഫ്‌ളോറിഡ ചാപ്റ്റർ ചെ യർപേഴ്‌സൺ ബിനു ചിലമ്പത്ത്,
വൈസ് പ്രസിഡന്റ്: എബി8 ആനന്ദ്, ബിഷിൻ ജോസഫ് ട്രഷറർ മാത്തുക്കുട്ടി തുമ്പമൺ, ജോയിന്റ് സെക്രട്ടറി ജെയിൻ വാത്തിയേലിൽ, ജോയിന്റ്, ട്ര ഷറർ മേനാജ് ജോർജ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി മെബേർസ്: സജി സക്കറിയാസ്, ബാബു കല്ലടുക്കിൽ, അസീസി നടയിൽ, ഷീല ജോസ്, ബിനു പാപ്പച്ചൻ, സേവി മാത്യു, ലൂക്കോസ് പൈനുംകൽ, ഷിബു ജോസഫ് തുടങ്ങിയവർ സംസാരിച്ചു.
പി.പി. ചെറിയാൻ